ബ്രിട്ടനിലെ ചാള്‍സ് ഒന്നാമന്‍, പാക്കിസ്ഥാനിലെ സുള്‍ഫിക്കര്‍ അലി ഭൂട്ടോ, പര്‍വേസ് മുഷാറഫ്, ഇറാഖില്‍ സദ്ദാം ഹുസൈന്‍, ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന...ഒരു രാജ്യത്തിന്റെ ഭരണത്തലവനോ അല്ലെങ്കില്‍ മുന്‍ ഭരണാധികാരികളോ മരണശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത് ചരിത്രത്തില്‍ പുതിയ കാര്യമല്ല. അതിൽ ചിലര്‍ ശിക്ഷയേറ്റു വാങ്ങുമ്പോള്‍ മറ്റു ചിലര്‍ പഴുതുകളിലൂടെ രക്ഷപ്പെടുന്നു. ഈ പട്ടികയിലേക്ക് ഏറ്റവും പുതുതായി ചേര്‍ക്കപ്പെട്ടിരിക്കുകയാണ് സിറിയയുടെ മുൻ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ്. 24 വര്‍ഷം സിറിയ ഭരിച്ച പ്രസിഡന്റിന് സ്വന്തം രാജ്യം മരണം വിധിച്ചു. അതും അയാളുടെ അസാന്നിധ്യത്തില്‍. എന്തിനാണ് ഇത്തരമൊരു വിധി? എന്തൊക്കെയാണ് ബഷാര്‍ അല്‍ അസദ് ചെയ്ത കുറ്റങ്ങൾ? എവിടെയാണ് അസദ് ഇപ്പോള്‍?
A president who governed Syria for 24 years has been handed a death sentence by his own nation. And this verdict was delivered in his absence. Why such a judgment? What are the crimes Bashar al-Assad committed? Where is Assad now? The Fourth Criminal Court in Damascus has handed down death sentences to Bashar al-Assad; his brother Maher al-Assad, former head of the Syrian Army's Fourth Armored Division; and his relative Atif Najib, former Brigadier General of the Syrian Army. The sentences were issued for war crimes committed during Syria's 14-year-long civil conflict. The court ruling specifies that the crimes include premeditated murders, crimes against humanity, and the brutal torture of prisoners and political opponents.

മഴ മുന്നറിയിപ്പിൽ പാളുന്നോ? | Rain | Kerala rain | Weather Update
03:36

പിടി മുറുക്കുകയാണോ സിപിഎം കേന്ദ്ര നേതൃത്വം?
11:30

പാറ്റകളുടെ ‘ഹിറ്റ്’ പ്രധാൻ ഔട്ട് | Varthaneram Podcast | CJP | Cockroach Janata Party | Dharmendra Pradhan Resigns Manorama Online
03:34