വീട്ടിലേക്ക് എത്തുന്നതിനു തൊട്ടുമുൻപ് ലാലുച്ചേട്ടനൊരു കോൾ വന്നു. കമൽ സാറായിരുന്നു. പുതിയ പടത്തിന്റെ എഡിറ്റിങ് സംബന്ധിച്ചുള്ള വർക്കിന് ചെന്നൈയിലേക്ക് പോവാനായിരുന്നത്. ഞങ്ങളെ വീട്ടിൽ ഇറക്കി, ഒന്നു ഫ്രഷായതിനുശേഷം ലാലുച്ചേട്ടൻ എറണാകുളത്തേക്ക് പുറപ്പെട്ടു. അവിടെ നിന്നും നാളെ രാവിലത്തെ ഫ്ലൈറ്റിൽ ചെന്നൈയിലേക്ക് പോവും. അങ്ങേര് പോയതിനുശേഷം ഞാൻ എഴുതാനിരുന്നു. സാദിഖ് ഇക്കയിൽ നിന്നും ലഭിച്ച വിവരങ്ങൾ അതേപടി എഴുതിയെങ്കിലും ഒരു തൃപ്തി തോന്നിയില്ല. കുറേസമയം അതിൽ തന്നെ ഇരുന്നു. പലവഴികൾ ആലോചിച്ചെങ്കിലും ഒന്നിലും ഒരു സംതൃപ്തി ലഭിച്ചില്ല. മുറിയിൽ നിന്നും പുറത്തിറങ്ങി കുറച്ചുസമയം മുറ്റത്ത് നടന്നു. പിന്നെ അടുക്കളയിൽ കയറി ഒരു കാപ്പിയിട്ടു. അതു കുടിച്ചിരിക്കെ സെലിൻ അടുത്തു വന്ന് ഇരുന്നു.

അപകടവിവരം അറിഞ്ഞ് ക്യാമറയുമായി സംഭവസ്ഥലത്തേക്ക്- ബോഗി നമ്പർ 14 - അധ്യായം: അമ്പത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
09:06

നാട്ടിലെ ചട്ടമ്പി രക്ഷകനായ കഥ- ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയൊൻപത് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
06:25

പടം ഇറങ്ങിക്കഴിഞ്ഞാൽ അവന്റെ ലൈഫ് മാറുമെന്നാണ് ലാലുച്ചേട്ടന്റെ പ്രവചനം - ബോഗി നമ്പർ 14 - അധ്യായം: നാൽപ്പത്തിയെട്ട് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
04:55