



പേനാക്കത്തി - വിനോദ് നായർ
ന്നലെ രാവിലെ ഞാൻ നടക്കാനിറങ്ങി, ഗേറ്റിനു പുറത്തിറങ്ങിയപ്പോൾ അവിടെയുള്ള അശോക മരത്തിൽ സാധാരണ കാണാത്ത ഒരു മഞ്ഞപ്പക്ഷി. വലിയ തൂവലും ചുവന്ന ചുണ്ടുമൊക്കെയായിട്ട്. ഏതോ രാജ്യത്തു നിന്നു വന്ന ദേശാടനപ്പക്ഷിയാണ്. അതിന്റെ ഫോട്ടോയെടുക്കാനായി നോക്കുമ്പോഴാണ് മനസ്സിലായത് ഫോൺ എടുക്കാൻ മറന്നു. സെക്യൂരിറ്റിയുടെ ക്യാ…

അടങ്ങാത്ത സിനിമാമോഹം - ബോഗി നമ്പർ 14 - അധ്യായം: ഒന്ന് - E-novel | Boggie Number 14 | Rihan Rashid | Malayalam Literature | Manorama Online
കഴിഞ്ഞ അഞ്ചു വർഷമായി അജേഷ് ഒരു സ്വപ്നത്തിനു പിന്നാലെയാണ്. സിനിമ. സ്വന്തം തിരക്കഥയിൽ ഒരു സിനിമയ്ക്കായി അവൻ ഏറെ സഹിച്ചു കഴിഞ്ഞു. അതിനായിട്ടാണ് സിനിമാസംവിധാന സഹായിയായി ജോലിയെടുത്തത്. Novel Boggie Number 14 written by Rihan Rashid

അലച്ചില്‍ ഒടുങ്ങി ഞാനെന്നെ തന്നെ നോക്കിയിരിക്കാന്‍ തുടങ്ങുന്നു - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനാറ് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
മനസ്സിനെ കബളിപ്പിക്കാന്‍ എളുപ്പമാണ്, പ്രണയം ഇപ്പോഴും പഴയത് പോലെ അവശേഷിക്കുന്നു എന്നും പ്രണയിയെ നാളെ തന്നെ സന്ധിക്കുമെന്നും മനസ്സിനെ പറഞ്ഞു വിശ്വസിപ്പിക്കാന്‍ എളുപ്പമാണ്. ഒരിക്കല്‍ അറിയും, ഏറ്റവും മനോഹരമായിരുന്ന ആ കാലങ്ങള്‍ ഇനിയുണ്ടാവില്ലെന്ന്. അപ്പോള്‍ മനസ്സ് ചത്തു പോകുമായിരിക്കും.

ഒരിക്കല്‍ ഹൃദയം തകർത്ത് ഇറങ്ങി പോയവൾ - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: പതിനഞ്ച് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
പ്രണയമേ, നിന്റെ തടവറ തകര്‍ത്തെങ്ങനെ ഞാന്‍ രക്ഷപ്പെടും? ഓടിപ്പോകണം എന്നാഗ്രഹിക്കുമ്പോഴെല്ലാം കാലില്‍ ഭ്രാന്തിന്റെ ചങ്ങല കിലുക്കം. വലിച്ചു പൊട്ടിക്കാനുള്ള ആവതില്ലാതെ ഞാനിവിടെ തണുത്ത തറയില്‍ മരവിച്ചു കിടക്കുന്നു. മരണമേ! വന്നെന്നെ കൊണ്ട് പോവുക! അങ്ങനെയെങ്കിലും ഈ പ്രണയ നോവില്‍ നിന്നൊന്നു പുറത്തു കടക്കട്…

അമ്മ ഇനി അവളെ ഫോൺ ചെയ്യരുത് - പേനാക്കത്തി - വിനോദ് നായർ
അച്ഛൻ, അവിയൽ, അച്ചമ്മ... ഈ മൂന്നു കാര്യങ്ങൾ ഒഴിവാക്കാമെന്ന് ശരത് പറഞ്ഞതോടെയാണ് അവന്റെ അനുജന്റെ വിവാഹത്തിന് വരാമെന്ന് നിത്യാ ചാക്കോച്ചൻ സമ്മതിച്ചത്. നിത്യ ശരത്തിന്റെ കാമുകിയായിരുന്നു. ദീർഘകാലം പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തവരാണ് അവർ. രണ്ട് അച്ഛന്മാർ തമ്മിലുള്ള അഭിപ്രാ…

ഇ-നോവൽ – അധ്യായം: പതിനാല് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
ഇപ്പോള്‍ മധുവിന്റെ രൂപം എങ്ങനെയായിരിക്കും? മുടി വളര്‍ന്നിട്ടുണ്ടാകുമോ? ആ തെളിച്ചമുള്ള കണ്ണുകളില്‍ ഇപ്പോഴും സ്നേഹം നിറഞ്ഞു നില്ക്കുന്നുണ്ടാകുമോ? നേര്‍ത്ത വീതിയില്‍ തെളിഞ്ഞ മീശയ്ക്ക് കനം കൂടിയിട്ടുണ്ടാവില്ലേ?

അവസാന കൂടികാഴ്ച ഉടൻ - ഇ-നോവൽ – അധ്യായം: പതിമൂന്ന് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
ഒരു മുറിവു വരുമ്പോള്‍ ഉടല് പേറുന്ന വടു പോലെയൊന്നാണ്, പ്രണയത്തില്‍ നിന്നും തോറ്റിറങ്ങി പോരുമ്പോള്‍ ആത്മാവ് പേറുന്നത്. ചേര്‍ത്തു പിടിക്കാനും ഇറക്കി വിടാനും വയ്യാതെ ഒരു കുഞ്ഞു മുറിവായി, അത് പിന്നീട് കൂടുതല്‍ ആഴത്തിലേയ്ക്ക് വ്യാപിച്ചു വടുവിന്റെ വ്യാപ്തി കൂടി വരും. ഒടുവില്‍ കണ്ടെത്തും, പ്രണയമെന്നാല്‍ …

അവൻ അറിയാതെ അവനെ കാണുന്നതിന്റെ സന്തോഷം - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: പന്ത്രണ്ട് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
മരണം ഒന്നിനേയും ബാക്കി വയ്ക്കുന്നില്ല. ഓര്‍മ്മകളേയും സ്നേഹത്തേയും അത് പോകുമ്പോള്‍ കൂടെ കൊണ്ട് പോകും. എന്നാല്‍ പ്രണയമോ? ഒരിക്കല്‍ നീലിച്ചു പോയ ഹൃദയത്തെ മരണം കൊണ്ടെന്നല്ല കാലം കൊണ്ട് പോലും മായ്ക്കാന്‍ ആവുന്നില്ലല്ലോ!

പ്രണയം തുടക്കവും അവസാനവുമില്ലാത്ത ഒന്നാണ്
പ്രണയം ശരിക്കും അവനവനെ കണ്ടെത്തലാണ്. ദൈവത്തെ നേരിട്ട് അനുഭവിക്കലാണ്. നിങ്ങള്‍ പ്രണയത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കൂ, നിങ്ങള്‍ ദൈവമായി മാറിക്കഴിഞ്ഞിരിക്കുന്നു.

പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്ണമാക്കില്ല - ഇ-നോവൽ പുസ്തകവില്പ്പനക്കാരന്റെ കാമുകി - അധ്യായം: പത്ത് - E-novel | Sreeparvathy | Pusthaka Vilpanakarante Kamuki | Malayalam Literature
മരിച്ചു പോകുന്ന നക്ഷത്രങ്ങള്‍ ജന്മമെടുത്തു ഭൂമിയിലേയ്ക്ക് വരുന്നത് എന്തിനാണെന്നോ? പ്രണയം തൊടാതെ പ്രപഞ്ചം ഒന്നിനേയും പൂര്ണമാക്കില്ല എന്ന ബോധം ഉള്ളതുകൊണ്ടാണത്രെ! പ്രണയമെന്നാല്‍ ഞാനും നീയും എന്നതില്‍ നിന്നും ബോധം മാത്രമായി തീരുമ്പോള്‍ മരണപ്പെട്ട നക്ഷത്രം വീണ്ടും ജനിക്കും എന്നാണു നിയമം. മരിച്ചു പോയ നക…