മഴ നിള നിലാവ് - അധ്യായം: ഏഴ്
അച്ഛനും അമ്മയും കൂട്ടുകാരുമൊക്കെ താൻ എന്തെഴുതിയാലും നല്ലതാണന്നേ പറയാറുള്ളൂ. അതവരുടെ സ്നേഹം കൊണ്ടാണ്. ഒരു പരിചയവും ഇല്ലാത്ത ഒരാൾ വായിച്ചാൽ എന്റെ എഴുത്തിനെക്കുറിച്ച് എന്താവും അഭിപ്രായം? His father, mother and friends always say that whatever he writes is good. It is because of their love. If someone …
ക; കായിലേക്കൊരു കീ!
രാഗേന്ദുവിന്റെ അച്ഛൻ വിനയചന്ദ്രദാസ് ഇന്ത്യൻ റെയിൽവേയിലെ ജീവനക്കാരനായിരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളോടു വല്ലാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം റിട്ടയർമെന്റിനു ശേഷം താജ്മഹലിലെ ഗൈഡായി മാറി. എപ്പോൾ വേണമെങ്കിലും താജിനുള്ളിൽ കയറാമെന്നതായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. രാഗേന്ദുവിന്റെ അച്ഛൻ പോയിട്ട് ഇപ്പ…
ചന്ദ്രവിമുഖി - അധ്യായം: പതിനൊന്ന്
കാട്ടുപുല്ലുകള്ക്കിടയിൽ പാതിചെരിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കളരി അഭ്യാസിയെ പോലെ അരക്കച്ച മാത്രമെ ധരിച്ചിട്ടുള്ളു. മേലാസകലം എണ്ണ തേച്ച് പിടിപ്പിച്ചിട്ടുണ്ട്. ഗോവിന്ദന്റെ നിർദ്ദേശപ്രകാരം മൃതദേഹം മലർത്തി കിടത്തി. മുപ്പത് വയസ്സില് താഴെ പ്രായമുള്ള സുമുഖനും കരുത്തനുമായ ഒരു യുവാവ്. The dead …
മഴ നിള നിലാവ് - അധ്യായം: ആറ്
അന്നു വൈകുന്നേരം ഒരു സ്പെഷൽ അതിഥി നിലാവിനെത്തേടി സൂര്യകാന്തിയിലെത്തി. നിലാവിന്റെ ക്ലാസ് ടീച്ചറായ ആനി ടീച്ചർ. നിലാവിന്റെ വീഴ്ചയുടെ കാര്യം അമ്മ ആനി ടീച്ചറെ വിളിച്ചു പറഞ്ഞിരുന്നു. കുഴപ്പം ഒന്നുമില്ലെന്നറിഞ്ഞെങ്കിലും നിലാവിനെ നേരിൽ കാണാനായി ക്ലാസ് കഴിഞ്ഞപ്പോഴേ എത്തിയിരിക്കുകയാണ് ടീച്ചർ. വെള്ള പേപ്പറിൽ …
ചന്ദ്രവിമുഖി - അധ്യായം: പത്ത്
കാട്ടുതീയുടെ സൂചന കിട്ടിയ അച്ഛനും കോരനും രക്ഷപ്പെടാനുള്ള വെപ്രാളത്തില് വഴി തെറ്റി സഞ്ചരിച്ച് കിഴക്കൻ മലനിരകളിലെ കൊടും കാടുകളിലെവിടെയോ എത്തിച്ചേർന്നിട്ടുണ്ടാകുമെന്നാണ് ചിരുതയുടെ ഉറച്ച വിശ്വാസം. മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവർ തിരിച്ചു വരും. Chirutha's firm belief is that his father and Koran, who g…
മഴ നിള നിലാവ് - അധ്യായം: അഞ്ച്
പിറ്റേന്ന് അമ്മയുടെ പിറന്നാളായിരുന്നു. അച്ഛൻ പുത്തനൊരു പട്ടുസാരി അമ്മയ്ക്ക് സമ്മാനമായി നൽകി. നേരത്തെ മാധവൻ മാമനും ദീപക് അങ്കിളും തന്ന പൈസകൊണ്ട് ഒരു കുഞ്ഞിപ്പെട്ടി നിറയെ അമ്മയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകി കുട്ടിക്കൂട്ടം. ഒരു വെള്ള പേപ്പറിൽ പല നിറങ്ങളുള്ള സ്കെച്ചു പെന്നുകൾകൊണ്ട് ‘വി ലവ് യൂ അമ്മ’ എന്നെ…
ചന്ദ്രവിമുഖി - അധ്യായം: ഒൻപത്
തുരുത്തി കാടിനെ പാതിയും കരിച്ചു കളഞ്ഞ കാട്ടുതീ വൈകുന്നേരത്തോടെ കാടിറങ്ങി പാടത്തെ കരിഞ്ഞുണങ്ങിയ കുറ്റിപ്പുല്ലുകളെയും ഓരത്തെ കുടിലുകളെയും വിഴുങ്ങാൻ തുടങ്ങി. പ്രദേശമാകെ പന്തലിച്ച കരിമ്പുക മാനം മുട്ടെ ഉയർന്നു പൊങ്ങി. ശ്വാസം കിട്ടാതെ ജനങ്ങൾ കുടിലുകളിൽ നിന്നും വീടുകളിൽ നിന്നും ചുമച്ചുകൊണ്ട് പുറത്തേക്കോടി…
മഴ നിള നിലാവ് - അധ്യായം: നാല്
ഒരിക്കലും ആരും പരീക്ഷിക്കാത്ത കളർ കോംബിനേഷനുകളാണ് നീലൂട്ടിയ്ക്കിഷ്ടം. ആനയ്ക്ക് അവൾ ഓറഞ്ച് കളറാണ് നൽകുക. എലിഫെന്റ് ബ്യൂട്ടിഫുള്ളാകുന്നത് ആ കളറിലാണത്രേ. പൂച്ചയ്ക്ക് നീലൂട്ടി നൽകുന്ന കളർ പിങ്കാണ്. ഒരു ദിവസം കുഞ്ഞാപ്പിയെ സ്കെച്ചു പെൻകൊണ്ട് പിങ്കിപ്പൂച്ചയാക്കാൻ ഒരു ശ്രമം നടത്തിനോക്കി നീലൂട്ടി. ഉള്ള ജീവന…
ചന്ദ്രവിമുഖി - അധ്യായം: എട്ട്
കോലായ തിണ്ണയിൽ ആശയറ്റ് ഞാനിരിക്കുമ്പോഴാണ് ചെമ്പൻ അരയിൽ കെട്ടിവെച്ച ചെറിയൊരു ഓട്ടുപാത്രമെടുത്തത്. ഒറ്റ നോട്ടത്തിൽ ചെമ്പന്റെ അരയിൽ അങ്ങനെയൊരു സാധനമുണ്ടെന്ന് മനസ്സിലാകുമായിരുന്നില്ല. ചികിത്സ പുരയിൽ നിന്നെടുത്ത കാട്ടുതേനും പശുവിൻ പാലും കാട്ടുമഞ്ഞളിന്റെ നീരും സമം ചേർത്തിളക്കിയ മിശ്രിതത്തിലേക്ക് ഓട്ടുപാത…
മഴ നിള നിലാവ് - അധ്യായം: മൂന്ന്
തന്റെ ദേഹം നൊന്താലും കുട്ടികളെ ഇതുവരെ നോവിച്ചിട്ടില്ല കുഞ്ഞാപ്പി. ഇടയ്ക്ക് കട്ടിലിന്റെ പടിയേലും മൂവാണ്ടൻ മാവിന്റെ തടിയേലുമൊക്കെ ഉരച്ച് മൂർച്ച കൂട്ടുന്ന ആ നഖങ്ങൾ അറിയാതെപോലും അവരുടെ ദേഹത്തു കൊള്ളാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിക്കും. Despite her body, Kunjapi has not yet had children. He would take …