പാട്ടുകാരനാകാൻ കൊതിച്ച ഒരു യുവാവ് 1960കളിൽ മദിരാശിയിലേക്ക് വണ്ടി കയറി. പിന്നീട് ഗുരുതുല്യനായ ദേവരാജൻ മാഷിനെ കണ്ടു. അദ്ദേഹം പാട്ടുപാടി കേൾപ്പിക്കാൻ പറഞ്ഞു. അപ്പോൾ പാടിയത് സ്വന്തമായി ഈണം നൽകിയ രണ്ടു പാട്ടുകൾ. വിദ്യാധരൻ മാസ്റ്റർ മനോരമ ഓണലൈൻ പോഡ്‌കാസ്റ്റിൽ സംസാരിക്കുന്നു.

അന്ന് ലാലേട്ടന് പറഞ്ഞു, 'നീ മാറിക്കോ മോനേ' | Entertainment Podcast | Rajesh Madhavan | Santhosh T Kuruvila
20:46

Stress എടുക്കുക, വേറെ വഴിയില്ല | Bhavana | Interview
21:09

സെറ്റിൽ കണ്ട മോഹൻലാൽ എന്ന അദ്ഭുതം | Vrusshabha | Ragini Dwivedi | Epi 40
24:16